Translate

28 May, 2017

പൂമരം.

അകലെയെങ്ങോ ബാക്കിയായ മുത്തശ്ശി
മരചില്ലകളിൽ പൂക്കൾ വസന്തം പൊഴിച്ചതറിഞ്ഞെത്തിയ ശലഭങ്ങൾ പൂമരത്തിന് ചുറ്റും നൃത്തം ചെയ്യുന്നതും കറുമ്പികുയിലുകൾ പാട്ടു പാടുന്നതും പഞ്ചവർണ്ണക്കിളികൾ കലപില കൂട്ടി പാറി പറന്നതും.....
പിന്നീടെപ്പോഴോ പൂമണം തേടി വന്ന തെക്കന്നം കാറ്റിനൊപ്പം കാലം തെറ്റി പയ്ത തുലാമഴയിൽ ആ പൂക്കളെല്ലാം പൊഴിഞ്ഞപ്പോൾ വീണ്ടും അനാഥമായി മാറിയ മുത്തശ്ശി മരം.

No comments:

Post a Comment